Tuesday, 6th January 2009
نطاق المصرفية الاسلامية في كيرالا، نظرة اجتماعية
والمسلمون فيها تحت ريادية القيادة الدينية والسياسية والتي عبد الطريق لتطورهم عند مقارنتهم بنظرائهم في الولايات الأخرى في الهند. وللمسلمين في كيرالا مدارس وكليات تعمل بشكل منظم ومنسق. يوجد فيها رغبة متدفقة من الجهات السياسية لتاسيس مصرف اسلامي . ويتمكن المعاهد الاسلامية الموفرة للدراسة العالية في العلوم الدين مساندة عقلية مطلوبة للبحوث والتطوير لمفاهيم المصرفية الاسلامية
Arabic translation of Jaihoon’s essay ‘Scope of Islamic Banking in Kerala - A Sociological Approach’ by Abdul Gafoor Hudawi
Aliens in Calicut : A Sociological Approach on the Scope of Islamic banking in Kerala
Apparently they were planning to install their relay station in order for the Earth inhabitants to stay in touch with their planet. But the choice of Calicut suffered the following defects:
1. Few potential number of people who could use/operate that facility
2. There were hardly an educational system to produce workforce to operate and carry on the required R&D for its future evolution
3. The Calicut residents also could not afford the cost of running and maintaining it
… Transcript of Jaihoon’s speech at the One Day workshop on “Islamic Banking and Finance”
ഇസ്ലാമിക് ബാങ്കിംഗ് & ഫൈനാൻസ്: ശിൽപശാല (One Day workshop on “Islamic Banking and Finance”)

2009 ജനുവരി 1 വ്യാഴാഴ്ച്ച ദുബൈ അൽ ഖുസൈസിലുള്ള സെൻ ട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9.ആരംഭിക്കുന്ന ശിൽപശാലയിൽ അജ്മാൻ പ്രിസ്റ്റൺ യൂണിവേഴ്സിറ്റി ഇസ്ലാമിക് ബാങ്കിംഗ് വിഭാഗം പ്രഫസറും അജ്മാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സാമ്പത്തിക വിശകലന വിദഗ്ധനുമായ ഡോ. അബ്ദുൽ ഫത്താഹ് മുഹമ്മദ് ഫാറ “ലോക സാമ്പത്തിക പ്രതിസന്ധിയും ഇസ്ലാമിക് ബാങ്കിംഗിന്റെ സാധ്യതകളും” എന്ന വിഷയത്തിൽ ആമുഖ പ്രഭാഷണം നടത്തൂം.
MEDINIZED UAE Release
On Dec 18 2008, Basheer Ali Shihab Thangal released MEDINIZED in the presence of Moideenkutty Ustad Athipatta and Pookoya Thangal. Moideenkutty Haji, the energetic Secretary of Al Ain Sunni Youth Center, enlightened the audience about the poetry collection of Jaihoon
മലയാളി സമൂഹം ഉര്‍ദുഭാഷയുടെ പ്രാധ്യാന്യം തിരിച്ചറിയണം:-സഹീറുദ്ദീന്‍ ഖാന്‍
ഷാര്‍ജ:പലമേഖലകളിലും കേരളം വളര്‍ന്നുവെങ്കിലും ഉര്‍ദു ഭാഷയുടെ അഭാവം സംസ്‌ഥാനത്തിന് വന്‍ തിരിച്ചടി തന്നെയാണെന്ന് പ്രമുഖ ചിന്തകനും ഹൈദരാബാദ് ഇഖ്ബാല്‍ അക്കാദമി ചെയര്‍മാനുമായ മുഹമ്മദ് സഹീറുദ്ദീന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.ഇതുമൂലം മറ്റ് ഇന്ത്യന്‍ സംസ്‌ഥാനങ്ങളുമായി സംസ്കാരിക വിനിമയം നടക്കാതെ പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
കണ്ണിയറ്റ കാലത്തിലേക്ക് ഒരു കിളിവാതില്‍
പ്രവാസം വേരുകള്‍ നഷ്ടപ്പെടുന്നവന്റെ വിലാപമാണ്. ഭൂതകാലത്തിന്റെ സ്മൃതി പ്രവാഹങ്ങളില്‍ സ്വന്തം മന്നിനെക്കുറിച്ചുള്ള വിചാരങ്ങള്‍ അവന്റെ മനസ്സില്‍ എപ്പോഴും വേലിയേറ്റങ്ങളുണ്ടാക്കുന്നു. കണ്ണിയറ്റു പോയ ബന്ധങ്ങളുടെ വേദന അവനെ അസ്വസ്ഥമാക്കുന്നു. സുഖശീതളമായ ജീവിതസമൃദ്ധിയും പ്രവാസിയുടെ നെഞ്ചിനുള്ളില്‍ ഒരു കിളി കരയുന്നു. ആ കരച്ചിലുകള്‍ ഏറ്റുവാങ്ങുന്ന സര്‍ഗധനരായ വ്യക്തികള്‍ സഹജേവികള്‍ക്കു കൂടെ അത് കൈമാറുന്നു. വിവര സാങ്കേതിക വിദ്യയുടെ വികാസം അതിശയിപ്പിക്കുന്ന പുതിയ കാലത്ത് നാമുടെ വിചാരങ്ങളിലേക്ക് ഓര്‍മ്മയുടെ മഴത്തുള്ളികളായി പെയ്തുനിറയുകയാണ് ഷാര്‍ജയിലെ മൊയ്തുണ്ണി ഹാജിയുടെ പുത്രന്‍ മുജീബ് റഹ്‌മാന്‍. ഇന്റര്‍നെറ്റില്‍ മുജീബ് രൂപ കല്‍പ്പന ചെയ്ത ‘എന്റെ പ്രിയനാട്’ (മേരാവഥന്‍) ഈ-ഡോക്യുമെന്ററി ആയിരങ്ങളെ ആകര്‍ഷിക്കുകയാണ്.
Ride through Kasarkode
Jaihoon’s journey through areas of Kasarkode ( July 1999)
കേരളീയ മുസ്ലിം സമൂഹത്തിൽ നിരീശ്വരവാദത്തിന്റെ കടന്നുകയറ്റം
ഇന്ന് മുസ്ലിംകളിൽ നല്ലൊരു ശതമാനം മുമ്പ് മത സംഘടനകൾ നിരീശ്വര വാദികളുടെ പ്രസ്ത്ഥാനമെന്ന് മുദ്ര കുത്തിയിരുന്ന രാഷ്ട്രീയ പാർട്ടികളിൽ അംഗങ്ങളാണ്. അവരിൽ ചിലർക്ക് മത നിരാസമോ ഇസ്ലാമിന്റെ സംസ്കാരത്തോട് പ്രതിപത്തിക്കുറവോ ഇല്ലായിരിക്കാം. പക്ഷേ, അവർ മത വിരുദ്ധ മനോഭാവമുള്ളവരോടൊപ്പം ഒരു പ്രത്യേക രാഷ്ടീയ സംസ്കാരത്തിൽ വാർത്തെടുക്കപ്പെടുന്നു. നേതൃത്വത്തിലേക്കടുക്കുംതോറും നിരീശ്വരത്വവും മത നിരാസവും അവരുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. അവരതിൽ ഇഴുകിച്ചേരുന്നു. ഈ വിഭാഗത്തിൽപെട്ട മുസ്ലിം പേരുള്ള നേതാക്കളിൽ മതത്തിന്റെ ആരാധാനുഷ്ടാനങ്ങൾ പാലിക്കുന്ന ഒരാളെയെങ്കിലും കാണുക സാധ്യമാണോ.
ഇസ്ലാമിക കല : സൗന്ദര്യവും ആസ്വാദനവും-അവതാരിക
ധാർമികവും അധാർമികവുമുണ്ട്. നല്ല അല്ലെങ്കിൽ ചീത്ത സംസാരം പോലെ. എഴുത്തിലും മൂല്യവും അശ്ലീലവുമുണ്ട്. മാനുഷിക നന്മക്ക് മഹത്തായ സന്ദേശമാകുമ്പോഴെ കല ധാർമികമാവുന്നുള്ളൂ. അവയിലെ ദൈവികതയും മഹാത്മ്യമുള്ളൂ. പൊതുതലത്തിൽ ആരോഗ്യകരമായ ചിന്തകളും ദർശനങ്ങളും അനുവാചകരിൽ സൃഷ്ടിക്കുന്നതവയാണ്.
കല മതത്തിന്റെ പക്ഷത്ത് നിന്നാകുമ്പോൾ മൂല്യവും സദാചാരവും നിഴലിച്ചോ മുഴച്ചോ നിൽക്കുന്നു. നന്മയുടെ പ്രചാരണമാണ് മതങ്ങളുടെ ലക്ഷ്യം. അത് കൊണ്ട് സ്വാഭാവികമായും മതാചാരങ്ങളുടെ ഭാഗമായ കലയും ധാർമികതയുടെ മാനുഷിക നന്മയുടെ, പുരോഗതിയുടെ, ആത്മീയതയുടെയൊക്കെ ഭാഗമാവുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കല മതത്തിന്റെ ഭാഗമേ ആകാവൂ. ലോകത്തിന്റെ പാരമ്പര്യവും സംസ്കാരവും പറഞ്ഞു തരുന്നത് അത്തരമൊരു മനോഹര ആശയക്കൈമാറ്റ രീതിയാണ്… Dr. MK Muneer
ഉമര്‍ ബാഫഖി തങ്ങള്‍ അനുകരണീയ വ്യക്തിത്വത്തിന്റെ ഉടമ
മുസ്ലിംലീഗിന്റെ കെട്ടുറപ്പിനും സമുദായത്തിന്റെ സംഘടിതശക്തിക്കും വേണ്ടി അഹോരാത്രം പരിശ്രമിച്ച തങ്ങള്‍, ഇതര രാഷ്ട്രീയസംഘടനകളില്‍ നിന്നു തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തനശെയിലിയാണു നടപ്പാക്കാന്‍ മുതിര്‍ന്നത്. അധികാരത്തിനും പദവികള്‍ക്കും വേണ്ടി ഒരിക്കലും ആദര്‍ശം പണയപ്പെടുത്തരുതെന്ന സന്ദേശമായിരുന്നു ആ ജീവിതം.
ശക്തനായ വക്താവിനെയും മാതൃകായോഗ്യനായ നേതാവിനെയും അനുകരണീയ വ്യക്തിത്വത്തിന്റെ ഉടമയെയുമാണ് ഈ വിയോഗത്തോടെ നഷ്ടപ്പെട്ടത്…KP Kunhimoosa
മുസ്ലിം ഐക്യം പ്രഖ്യാപിത ലക്ഷ്യം, ശ്രമങ്ങള്‍ തുടരും: മുസ്ലിം ലീഗ്
പള്ളികളിലും മദ്‌റസകളിലും മഹല്ലുകളിലും ഇനി ഭിന്നിപ്പിന്റെ പേരില്‍ അസ്വാരസ്യങ്ങളുണ്ടാവരുതെന്നാണ് ആഗ്രഹം. സമുദായ ഐക്യം തകര്‍ക്കുന്ന ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടാവരുത്. മുസ്‌ലിം സമൂഹത്തെ മുഖ്യധാരയില്‍ രാഷ്ട്രീയവല്‍കൃത സമൂഹമാക്കി രൂപപ്പെടുത്താനുള്ള ദൌത്യത്തിന്റെ ഭാഗമായാണു ഐക്യശ്രമം.
ബംഗാളികള്‍ കേഴുന്നു, കുഞ്ഞാലിക്കുട്ടിക്കു വേണ്ടി
ഒരു നേരത്തെ വിശപ്പടക്കാന്‍ വേണ്ടി ബുദ്ധിമുട്ടുന്ന മുസ്ലിംകള്‍. റിക്ഷാസൈക്കിള്‍ വലിച്ച് കിട്ടുന്ന തുച്ചമായ പണം കൊണ്ട് ജീവിതത്തിന്റെ അക്കരെ പറ്റാന്‍ പാടുപെടുന്ന യുവാക്കള്‍. തങ്ങളുടെ നിത്യവൃത്തിക്കായി പോരാടുന്ന സ്ത്രീകള്‍. ബ്രാഹ്മണ ഭൂപ്രഭുക്കളായ സഖാക്കളുടെ മുതലാളിത്തമോഹങ്ങള്‍ക്ക് മധ്യേ നരകിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരുപാട് മനുഷ്യര്‍………… ഇതാണ് ഇന്നത്തെ ബംഗാള്‍.
ആദ്യത്തെ മാപ്പിളലഹളയും മമ്പുറം തങ്ങളും
ബ്രിട്ടീഷുകാരുടെ മുസ്ലിം വിരോധം ശരിക്കുംമനസ്സിലാക്കുകും ശക്തമായ പോരാട്ടങ്ങപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത മഹാനാണ് മമ്പുറം സയ്യിദ് അലവി തങ്ങള്‍. പോര്‍ച്ചുഗീസുകാര്‍ വളരെ പരസ്യമായിത്തന്നെ തങ്ങളുടെ മുസ്ലിം വിദ്വേഷം പ്രകടിപ്പിച്ചുവെങ്കിലും തന്ത്രപരമായി കരുക്കള്‍ നീക്കി മുസ്ലിംകളെ അടിച്ചമര്‍ത്തുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ നയം. യൂറോപ്പില്‍ നടത്തി പരാജയപ്പെട്ട കുരിശ് യുദ്ധത്തിന്റെ തുടര്‍ച്ചയായിരുന്നു പോര്‍ച്ചുഗീസുകാര്‍ ചെന്നിടത്തെല്ലാം മുസ്ലിംകള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിട്ട നടത്തിയിരുന്നത്. ബ്രിട്ടീഷുകാരും അതുതന്നെ ആവര്‍ത്തിച്ചു.
New Models of Islamic Education in Kerala
It is evident that Mappilas had moved ahead in the past along with the changes in the educational trends of international Muslim community, but with adjustments and accommodations needed in the cultural atmosphere they lived in. An analysis of their pre-20th century history shows that they had developed three kinds of educational systems to impart education at primary, higher and mass levels. Othupallies, better translated as Maktabs or writing schools, served as the schools of primary education teaching the children all the preliminary knowledge about Islam that is compulsory for every individual to know, with a special emphasis on Qur’an recitation. ‘Palli Darses’ or mosque-colleges served as knowledge centres producing religious scholars who could lead the community, teach its next generation and maintain the intellectual tradition intact. ‘Palli’ is the local word for Muslim mosques and Christian Churches, whereas Dars comes from one of the Arabic word for teaching and learning.
ടി.പി. അബ്ദുല്ലക്കോയ മദനി
മുസ്ലിം സമുദായത്തെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ കാലങ്ങളായി പ്രതിനിധീകരിക്കുന്ന വലിയൊരു ശക്തിയാണ് മുസ്ലിം ലീഗ്. ലീഗ് കാരണം സമുദായത്തിന് നിരവധി നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നമുക്ക് അര്‍ഹമായ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്നിടത്തും മറ്റുമൊക്കെ ലീഗ് വഹിച്ച പങ്ക് അനിഷേധ്യമാണ്. ഈയടുത്ത കാലത്ത് ലീഗിനപ്പുറത്തേക്ക് സമുദായത്തെ രാഷ്ട്രീയപരമായി കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പല ഭാഗത്തുനിന്നുമുണ്ടായിട്ടുണ്ട്. എന്തുതന്നെയായാലും രാഷ്ട്രീയ കാര്യങ്ങളിലെ ഒരു പൊതുപ്ലാറ്റ്ഫോം ആയി മുസ്ലിംലീഗിന്റെ സംഘടനാശക്തിയെയും മറ്റും അംഗീകരിക്കുന്നതും അനുസരിക്കുന്നതും സമുദായത്തിന്റെ ഉന്നമനങ്ങള്‍ക്ക് ഏറെ സഹായകമാകും.
ഡോ. ഹുസൈന്‍ മടവൂര്‍
(തയ്യാറാക്കിയത്: മഹ്മൂദ് പനങ്ങാങ്ങര)
മുസ്ലിം ഐക്യം അത്യാവശ്യമായൊരു സമയമാണിത്. പലവിഷയങ്ങളിലും കേരളത്തില്‍ മുസ്ലിംകള്‍ ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഐക്യത്തെക്കുറിച്ച് എന്തുപറയുന്നു?
കഴിയുന്ന മേഖലകളിലെല്ലാം മനുഷ്യര്‍ ഒന്നിച്ച്. . .
ടി. ആരിഫലി
(തയ്യാറാക്കിയത്: മഹ്മൂദ് പനങ്ങാങ്ങര)
ലോകത്തുതന്നെ മുസ്ലിംകള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന കാലമാണിത്. ഇന്ത്യയിലും കേരളത്തിലും ഈ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. . .
മുഖ്യധാരയിലെ ഐക്യം: സമസ്തക്ക് പറയാനുള്ളത്
അഭിവന്ദ്യരായ വരക്കല്‍ മുല്ലക്കോയതങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിപുലമായ പണ്ഡിത സംഗമത്തിലാണ് ബിദഇകളെ പ്രതിരോധിക്കുന്നതിനായി അഹ്ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ അനുയായികളെ ഒരുമിപ്പിച്ച് ഒരു സംഘടനക്ക് രൂപം നല്‍കാന്‍ തീരുമാനമാകുന്നത്. അങ്ങനെയാണ് 1926 ല്‍ കോഴിക്കോട്ട് വെച്ച് സമസ്ത രൂപീകൃതമാകുന്നത്.
ഐക്യശ്രമങ്ങളില്‍ വിജയം അകലെയല്ല:സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍
(തയ്യാറാക്കിയത് മഹ്മൂദ് പനങ്ങാങ്ങര)
മുസ്ലിം സമുദായത്തെ എക്കാലത്തും അലട്ടി-ക്കൊ-ണ്ടി–രിക്കുന്ന എടാകൂടങ്ങളാണ് അനൈക്യ-ങ്ങളും ഭിന്നി-പ്പുമെല്ലാം. റസൂല്‍ തിരുമേനി. . .
കരുണാവാന്‍ നബി മണിമുത്തു രത്നമോ?
Lines of Sri Narayana Guru, the well-known reformer of Kerala, in praise of Holy Prophet
കാന്തപുരം എ.പി. അബൂബക്ര് മുസ്ലിയാര്‍
മുസ്ലിം സമുദായം എക്കാലത്തും നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് മുന്നോട്ടു പോകുന്നത്, ഇക്കാലത്ത് പ്രത്യേകിച്ചും. അവയെയെല്ലാം അതിജീവിക്കണമെങ്കില്‍ സമൂഹത്തിനിടയില്‍ ഐക്യം അത്യാവശ്യമാണ്. ഇന്ന് എന്നല്ല, എന്നും എക്കാലത്തും മുസ്ലിം സമൂഹം ഐക്യത്തിന് വേണ്ടി കൊതിക്കുന്നുണ്ട്. അതിനാല്‍, വിവിധ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ അനുരജ്ഞനം നടപ്പില്‍ വരേണ്ടതുണ്ട്. പക്ഷേ, സത്യത്തിലുള്ള ഐക്യമായിരിക്കണമത്. അതുമാത്രമാണ് നമ്മുടെ ലക്ഷ്യം. അല്ലഹുവിന്റെ പാശത്തെ നിങ്ങള്‍ ഒറ്റക്കെട്ടായി മുറുകെ പിടിക്കുക എന്നാണ് അല്ലാഹു ഖുരാനില്‍ പറഞ്ഞത്. ഇവിടെ ദീനിനെ ഒരു കയറിനോട് ഉപമിച്ചിരിക്കുന്നു. നന്മയുടെ, സത്യത്തിന്റെ ദീനാണത്. ദീനും ദീനല്ലാത്തതും കൂട്ടിക്കലര്‍ത്തിയുള്ള ഐക്യം ഖുരാന്‍ ആഹ്വാനം ചെയ്യുന്നില്ല. യഥാര്‍ഥ ഐക്യം വിശ്വാസം നിലനിര്‍ത്താനും വിശ്വാസികള്‍ക്ക് ശക്തിയേകാനുമായിരിക്കണം. അതുകൊണ്ട് സത്യത്തിലുള്ള ഏകീകരണം ഇന്നെന്നല്ല, എക്കാലത്തും അത്യാവശ്യമാണ്.
ലീഗ് നിര്‍ണായക ചുവടുവയ്പിലേക്ക്
പി സി അബ്ദുല്ല
കോഴിക്കോട്: രണ്ടുപതിറ്റാണ്ടിനു ശേഷം മുസ്ലിം ലീഗ് സമുദായത്തിലേക്കു മുഖം തിരി ച്ച് ക്രിയാത്മക ചുവടുവയ്പ്പി ലേ ക്ക്. സാമുദായിക ചുറ്റുപാടില്‍ വിശ്വാസ്യതയും പ്രതാപവും വീണ്ടെടുക്കുതോടൊപ്പം സംഘടനാ തലത്തില്‍ ധാര്‍മ്മികതക്കും വ്യക്തിത്വവികസനത്തിനും ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ലീഗില്‍ തുടക്കം കുറിച്ചു.
സംസ്ഥാന കമ്മിറ്റിയുടെ ആ ഭിമുഖ്യത്തില്‍ ഇലെ ലീഗ് ഹൌസില്‍ നടന്ന സമുദായത്തിലെ വിവിധ തുറകളിലുള്ള വ്യക്തികളുടെ കൂട്ടായ്മ ശ്രദ്ധേയമായി. പ്രത്യേക അജണ്ടയോ വിഷയമോ ഇല്ലാതെ നാനാ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ തുറന്ന ആശയ വിനിമയത്തിനാണു ലീഗ് ഹൌസ് ഇന്നലെ വേദിയായത്.
The Affable Peacekeeper of Panakkad
by N. Madhavankutty
Source: by N. Madhavankutty, resident editor of The New Indian Express.
It is now. . .
The entry to the galaxy
“It was at a public seminar that Kamala Das, a renowned poet, writer and columnist who lives in Kerala, announced her conversion to Islam publicly.
Now Kamala Das and Madhavikutty (as she is known in her home country) will have a ‘Surayya’ (meaning splendid star) next to it.
പി.കെ കുഞ്ഞാലിക്കുട്ടി
മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായി എന്നും നിലകൊണ്ട മഹനീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്. ന്യൂനപക്ഷങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നിഷേധിക്കപ്പെടുന്ന നീതിയും അവകാശങ്ങളും ചോദിച്ചുവാങ്ങുവാനും അതിനായി പോരാട്ടം നടത്താനുമായിരുന്നു മുസ്ലിം സമൂഹത്തിലെ മഹത്തുക്കളായ ഒരു കൂട്ടം നേതാക്കളുടെ കഠിന പ്രയത്നത്തിലൂടെ ലീഗ് പിറവിയെടുക്കുന്നത്. സമകാലിക കേരളീയ രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗ് ശ്രേദ്ധേയമായ സ്ഥാനം വഹിക്കുന്നുണ്ട്.
എങ്ങനെയുണ്ട് മലപ്പുറത്തിന്റെ മറുപടി!?
വി എസ് അച്യുതാനന്ദനു മറുപടി നല്‍കാന്‍ പിണറായി വിജയനു വിലക്കുകളും നിയന്ത്രണങ്ങളും ഉണ്ടാവാം. പക്ഷേ, മലപ്പുറത്തുകാര്‍ക്ക് അത്തരം പരിമിതികളില്ല. അവര്‍ തലങ്ങും വിലങ്ങും നല്‍കുന്നുണ്ട്. തലയുയര്‍ത്തിപ്പിടിച്ചുതന്നെ കൊടുക്കുന്നുമുണ്ട്. ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുകയാണ്.
പൊളിച്ചെഴുത്തിന് സമയമാവുന്നു
കേരള സമൂഹത്തില്‍ മുസ്‌ലിം രാഷ്ട്രീയത്തിന് അവഗണിക്കാനാവാത്ത ഒരു ഇടമുണ്ട്. അര നൂറ്റാണ്ടിലേറെ മുസ്‌ലിംലീഗ് സൃഷ്ടിപരമായി ആ ഇടം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കേരളീയ മുസ്‌ലിം സമൂഹത്തില്‍ ഇന്ന് കാണുന്ന വളര്‍ച്ചയുടെ അടയാളങ്ങളെല്ലാം ഈ രാഷ്ട്രീയത്തിന്റെ അകബലംകൊണ്ട് നാം സ്വന്തമാക്കിയതാണ്. ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കൊണ്ട് ഈ രാഷ്ട്രീയ സ്പേസ് അവസാനിക്കാന്‍ പോവുന്നില്ല. അതുകൊണ്ട് തന്നെ ഈ രാഷ്ട്രീയം വരും കാലങ്ങളിലേക്ക് മുസ്‌ലിംലീഗിനെ സജ്ജമാക്കാന്‍ ആവശ്യമായ ഗുണപരവും വിവേകപരവുമായ ആലോചനകളാണ് ഇനി പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ നടത്തേണ്ടത്.
കയ്യേറ്റത്തിലേയും ഒഴിപ്പിക്കലിലേയും ഇസ്‌ലാമിക നീതി
പി. മുഹമ്മദ് കുട്ടശ്ശേരി, ചന്ദൃക മിഡില്‍ ഈസ്റ്റ്
മനുഷ്യന്റെ ഭൂമുഖത്തെ വാസം അവസാനിക്കുമ്പോള്‍ അവന് ആറടി മണ്ണിന്റെ സ്ഥലം മാത്രമേ ആവശ്യമായി. . .
സമദാനി പ്രസംഗങ്ങള്‍ വെബ്‌സൈറ്റില്‍
ഷാര്‍ജ ഭരണാതികാരി ഷെയ്ക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കീഴില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശി മൊയ്തുണ്ണിയുടെ മകനാണ് ഷാര്‍ജ കോളേജില്‍ ബി.ബി.എ വിദ്യാര്‍ഥിയായ മുജീബ് റഹ്‌മാന്‍. ചെറുപ്പത്തിലേ സമദാനിയുടെ ചടുലമായ പ്രസംഗപാടവത്തില്‍ ആകൃഷ്ടനായിരുന്നതാണ് മാസങ്ങളെടുത്ത് വെബ്‌സൈറ്റുണ്ടാക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് മുജീബ് പറഞ്ഞു.
ഇന്റര്‍നെറ്റ് വഴി മദീനയിലേക്ക് പാത.
കെ.എം. ബഷീര്‍, ചന്ദൃക , സെപ്
1999
ഇംഗ്ലീഷില്‍ സാഹിത്യ രചന നടത്തുന്ന താങ്കളുടെ കവിതകള്‍ ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയാണല്ലോ. എന്താണ്. . .
Clearing the mist of distortion
Exclusive interview with Abdus Samad Pookotur, state secretary- SYS, Kerala. Apr 07 2002
The popular media, both online and offline, has not missed a single opportunity blemish the image of Islam and its followers. The topics range from issues of faith to that of practice. For some time, it was the issues such as polygamy. At […]
A Typical Muslim Marriage
The Bridegroom and the Bride’s father sits, accompanied by the witnesses and also present is the local Qazi or the Khateeb (the one who delivers the khutba or Friday Sermon). The groom’s friends sits beside him. A register is signed with the signatures of the two parties and a sermon is also given.
Notice the bouquet […]
Genesis and Growth of the Mappila Community
Contributed to Jaihoon.com by Dr. Hussein Randathani. Posted on December 16 2005
The long-standing Arab contact
Allama Iqbal and Umar Qazi: Two lovers of the Holy Prophet
By Jaihoon, published in Iqbal Review, by Iqbal Academy Hyderabad, Apr 1998. Posted on June 06, 2007
(The author is Chief Editor of Jaihoon.com, a non-profitable initiative delivering innovative and thought-provoking perspectives. He writes frequently on mystic themes and contemporary issues. He lives in the Middle East with his parents, wife and son and has authored […]
05 January 2009CE | 07 Muharram 1430AH |