കമിതാക്കളേ ഗര്‍വു പാടില്ലൊരിക്കലും!

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’

സസന്തോഷം ഒന്നിച്ച്‌, വിലപിച്ചു പിരിയുവോര്‍

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’

അനുരാഗ മരുപ്പരുപ്പില്‍ നിന്ന്‌ ലെയിലയുടെ പരിഭവം

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’

എന്തിനിത്ര നീയെന്നെ സ്നേഹിക്കണം?

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’

ഞാന്‍ നിര്‍ത്തിയേ

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’

എന്‍ നിദ്രയില്‍ നിന്‍ കനവ്‌

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’

എന്താണ്‌ നിനക്ക്‌ ഇത്രയേറെ കുറിക്കുവാന്‍

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’

വിശ്വസിക്കരുതൊരിക്കലും; അവന്‍ തന്‍ കമിതാക്കളെ

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’

കറപുരളാത്ത കണ്ണാടി

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’

അസുയ്യയല്ലേ, അത്യുല്‍ക്കര്‍ഷമാം ഇത്‌….

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’

ത്രസിപ്പിക്കാന്‍ ഒരു തേന്‍കണം കൂടി

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’

ദര്‍ശിച്ചു ഞാന്‍ ഒരു ശോണിമ

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’

മനസ്സിനൊരു മെയിലാഞ്ചിമൊഞ്ച്‌!

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’

എന്നെ വിട്ടേച്ചു പോവല്ലെ കൂരിരുട്ടില്‍!

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’

ഹൂറിയും കൊതിച്ചും പോം ഈ പുഷ്പ ഭംഗിയെ

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’

വെട്ടം തെളിയിക്കാനൊരു തിരി

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’

എന്റെ ഉമ്മ, എന്റെ സ്വര്‍ഗ്ഗം

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’

Audio poetry from Udyanam Maduthoru Vanampadi, Malayalam translation of ‘Henna for the Heart’ by. . .

സസന്തോഷം ഒന്നിച്ച്‌, വിലപിച്ചു പിരിയുവോര്‍

- Jaihoon

“പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുവാന്‍
ഇഷ്ടമില്ലെനിക്കിന്നശേഷമേ
പക്ഷേ, പറഞ്ഞിട്ടെന്തു ചെയ്യുവാന്‍
ഈ ഭൂവിലുള്ള സര്‍വവും നശ്വരം, നാശോന്മുഖം…”

ഓ പൊന്നു ചങ്ങാതീ, നീ ഇപ്പറഞ്ഞതൊക്കെയും
സത്യബദ്ധമാം നേര്‍വാക്കുകള്‍ നിസ്സംശയം
ശരിക്കുമവര്‍. . .

വിശ്വസിക്കരുതൊരിക്കലും; അവന്‍ തന്‍ കമിതാക്കളെ

ഈ നുണയന്‍ ഒരു വേള തീരെ സത്യസന്ധനല്ലെന്നിരിക്കാം
എന്നാലുാ‍, അവന്‍ തന്‍ ഭയചികിതമാം പ്രിയ സുഹൃത്തേ
ഞാന്‍ നിന്നോടൊരു ഗുപ്ത്‌ സത്യം ഓതിടട്ടേ

പാപപങ്കില മുള്‍പടര്‍പ്പാല്‍ എന്‍ വൃത്തികള്‍ ഇന്നു കറ പുരണ്ടു
എന്നാലും ആ പനിനീരിന്‍ ചിന്തകളാലെന്‍ ഹ്‌ദയ കുംഭം നിറഞ്ഞിരിപ്പൂ

കമിതാക്കളേ ഗര്‍വു പാടില്ലൊരിക്കലും!

ആ ദിനം മുഴുക്കെയും ഞാന്‍ കഠിന കഠോരമായ്‌ നൊന്തിരുന്നു
പ്രകാശമറ്റ അതിസാഹസത്താല്‍ എന്‍ ഹൃത്തിനും തിമിരം പിടിച്ചിരുന്നു

അവരുടെ ചിന്തകള്‍ ഗൌനിക്കില്ല ഞാന്‍ അശേഷവും

ഓ അള്ളാഹ്‌!
എന്‍ ഹൃദയത്തെയും
അതില്‍ വിസ്മയാവഹ ധനത്തെയും
അസൂയാ മലീമസ മാലോക ദൃഷ്ടിയില്‍
നിന്നു നീ എപ്പൊഴും കാക്കുമാറാകണം

അതി വിചിത്രമല്ലോ ഈ ‘സ്നേഹ’മെന്ന സംഗതി!

യാ അള്ളാഹ്‌ കൃപയാല്‍ നീ എന്നെ അനുഗ്രഹിച്ചീടണം
ഒരല്‍പം കൂടി ഇനിയും ജീവിക്കുവാന്‍
കാരണം,നിന്‍ പ്രിയങ്കരന്‍ ഒരുത്തരെ
കൂടെ കൂടെ ഞാന്‍ മേലിലും കൊതിച്ചീടൂ

എന്‍ നിദ്രയില്‍ നിന്‍ കനവ്‌

നാഥനാം അവനെ ഏറെ സ്നേഹിച്ചിടും
മമ സുഹൃത്തൊരാളോടൊരു ദിനം
ഉള്ളം തുറന്നു സംസാരിച്ചിരിക്കവേ
ശ്രവിച്ചു ഞാന്‍ വൃത്താന്തമൊന്നീ വിധം

അസുയ്യയല്ലേ, അത്യുല്‍ക്കര്‍ഷമാം ഇത്‌….

ഓ തസ്ബീഹ്‌! ഞാനിന്നോളം അങ്ങയില്‍ കണ്ടത്‌ നന്മ മാത്രം,
ഹിമകണം പോലുരുകുന്നതായ്‌ ഞാനങ്ങയെ കണ്ടതും അവനെ ഭയന്നു മാത്രം

നിശബ്ദതയില്‍, അങ്ങു പകര്‍ന്ന പാഠങ്ങള്‍ ഞാന്‍ പഠിക്കുന്നു
അസാനിധ്യത്തില്‍ എന്റെ ഹൃദയം ഏങ്ങലടിച്ചു വിതുമ്പുന്നു

കറപുരളാത്ത കണ്ണാടി

ഓ! സ്വപ്നസ്ണേഹിതാ…
പതുക്കെ ഞാനൊരു സത്യം തുറക്കട്ടെ
നിന്‍ ഹൃദയത്തില്‍ അവന്‍ തന്‍ ഭയം
മറയേതുമില്ലാതിരിപ്പാണു താന്‍

ദര്‍ശിച്ചു ഞാന്‍ ഒരു ശോണിമ…

ഏതാനും നാളുകള്‍ക്കപ്പുറം
എനിക്കൊരു മഹാഭാഗ്യമുണ്ടായി

ദര്‍ശിച്ചു ഞാന്‍ മഹിതമായൊരു ശോണിമ…
ചക്രവാളത്തിന്‍ കുങ്കുമ പ്രഭപോലെവേ

മനസ്സിനൊരു മെയിലാഞ്ചിമൊഞ്ച്‌ !

ഓ പവിത്ര ചിറകുകളാല്‍ അനുഗ്രഹീതയാം പൊന്‍ പിറാവേ
എത്ര നിനക്ക്‌ കാര്യങ്ങള്‍ അടിക്കടി നഷ്ട്മമാവുന്നു ?

നിന്‍ ഹൃത്തിലിന്ന്‌ ഇത്രയേറെ കുടിപ്പാര്‍ത്തിരിക്കുന്നതെന്തേ?
സ്വന്തം വിചാരാവബോധങ്ങളെത്താന്‍ നീ ഇന്നു ധിക്കരിച്ചു.

നോവൊന്ന്‌; സന്തോഷമൊരായിരം

തെരുവിലൂടെ ഒരുനാള്‍ ഞാന്‍ നറ്റന്നു നീങ്ങവേ
ഒരു വഴിയാത്രികന്‍ എന്നോട്‌ ചോദിച്ചു;

ദിവസങ്ങള്‍ കുറേയേറെ കഴിഞ്ഞിതല്ലൊ
എന്നിട്ടുമെന്തേ വരികളൊന്നും നീ രചിച്ചതില്ലേ?

താവകസ്നേഹത്തില്‍ തളരിതനായ്‌ ഞാന്‍

Jaihoon

സര്‍വാധിരാജനാം ഏകനാഥന്‍
സ്തുതികള്‍ ചൊരിഞ്ഞവര്‍ തിരുദൂതരേ

‘ഇഖ്‌റ’ഇന്‍ മഹിത സന്ദേശമാല്‍
യജമാനന്‍ ദൂതനായ്‌ അയച്ചവരേ

അങ്ങോരിലേക്കാം ഞങ്ങളുടെ പാലായനം
പ്രിയ ‘സഹ്‌റാ ബതൂലി’ന്‍ തിരു താതരേ

അഭയമായ്‌ യാതൊന്നുമില്ലാത്തൊരു. . .

ഹൂറിയും കൊതിച്ചു പോം ഈ പുഷ്പ ഭംഗിയെ

രാവും പകലും ഞാന്‍ തിരക്കിയ ഈ മാര്‍ഗദര്‍ശകന്‍
അത്തരമൊരു മുത്തിതുവരെ എന്‍ കൈകളില്‍ വന്നു ചേര്‍ന്നതില്ല

സ്വപ്നമധ്യേ ഞാന്‍ കണ്ട ‘സാഖി’യെപ്പോലൊരുത്തനെ
ജീവിതയാത്രയിലെ മധുസേവയിലൊരിക്കലും നാളിന്നോളമായ്‌ ഞാന്‍ കണ്ടതില്ല..

ഞാന്‍ നിര്‍ത്തിയേ

എന്‍ കരിങ്കണ്ണ്‌ നിന്നിലേല്‍ക്കാതിരുക്കുവാന്‍
ഏറെ നേരം നിന്നെ നോക്കിയിരിക്കുന്നത്‌ ഞാന്‍ നിര്‍ത്തിയേ…..

എന്റെ തന്നെ സ്വത്വം ഞാന്‍ മറന്നേക്കുമോ എന്ന ഭയം നിമിത്തം
കൂടെക്കൂടെ നിന്നെ ഓര്‍ത്തോണ്ടിരിക്കലും ഞാന്‍ നിര്‍ത്തിയേ…

എന്തിനിത്ര നീയെന്നെ സ്നേഹിക്കണം?

അവളെക്കുറിച്ച്‌ ചിന്താവിഷ്ഠനായൊരു ദിനം
ജൈഹൂന്‍ തന്റെ സ്വപ്നത്തില്‍ പറഞ്ഞു:

ഹൊ! എന്തിനെന്നെ നീ ഇത്രമേല്‍ സ്നേഹിക്കണം?
കണ്ണുനീര്‍ കൊണ്ടെന്‍ അഭാവം ശമിപ്പിക്കണം?

ഇനിയും നീ മുഷിഞ്ഞില്ലല്ലോ!

എന്‍ വിളികള്‍ക്കുത്തരം നല്‍കുന്നതില്‍
എന്‍ സ്വപ്നങ്ങള്‍ സഫലമാക്കുന്നതില്‍
എന്‍ പാപങ്ങള്‍ പൊറുത്തു തരുന്നതില്‍
അന്നപേയങ്ങള്‍ വേണ്ടപോല്‍ നല്‍കുന്നതില്‍
സൌഭാഗ്യങ്ങള്‍ എന്നില്‍ എത്രയും ചൊരിയുന്നതില്‍

തിന്മക്കു മേല്‍ തിന്മ. . .

അനുരാഗ മരുപ്പരുപ്പില്‍ നിന്ന്‌ ലെയിലയുടെ പരിഭവം

എന്‍ സമശീര്‍ഷര്‍ക്കു മധ്യേ ഒരു രാജ്നിയായിരുന്നു ഞാന്‍
എന്‍ ഗുരുവര്യര്‍ക്ക്‌ പോലും വിസ്മയാവഹമായിരിന്നു എന്‍
ബുദ്ധിശക്തി

വിലാപം

യാതന പ്രേമത്തില്‍ പുതുമയില്ലാത്തത്‌ തന്നെ പിന്നെ എന്തിനതിനെ വിവരിച്ച്‌ സമയം കളയണം?

എന്‍ മൃദുലമാം ആത്മാവിനെ നോവിച്ച ഇളം പൂവേ!
നിന്‍ കാത്തിരിപ്പില്‍ ഞനെത്ര വേദനിച്ചെന്നു ചോദിച്ചാലും-
എന്നോടല്ലാതെ മറ്റാരോടും…

സ്നേഹത്തിന്റെ കവലയില്‍

ഒരു തുള്ളിക്ക്‌ വേണ്ടി തിരഞ്ഞപ്പോള്‍
ഒരു സാഗരം ഞാന്‍ കണ്ടെത്തി
ഒരു അപ്സരസിന്ന്‌ വേണ്ടി നോക്കിയിരുന്നപ്പോള്‍
ഒരു അനുഗ്രഹം ചൊര്യുന്ന മനുഷ്യനെ ഞാന്‍ കണ്ടു

ഓ മദീനാ - നീയെന്നെ ഭ്രാന്തനാക്കുന്നു!

മദീനയിലെ സൂര്യനെന്റെ മനസ്സില്‍
ഉദയം കൊള്ളുമ്പോള്‍
മറക്കുന്നു ഞാനെല്ലാം, നഷ്ടമാകുന്നെന്‍
ബുദ്ധിഭ്രമണ പഥവും.

റമദാന്‌ വിരാമമായി

തസ്ബീഹ്‌ മണികള്‍ കൊഴിയുമ്പോള്‍

Close
E-mail It